ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, May 30, 2012

നബിയും മരണവും

ഖുറാന്‍ തിരുത്തിയാലുള്ള അല്ലാഹുവിന്റെ ശിക്ഷ എന്താണെന്ന് അറിയാമോ?

10:15 നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. ( നബിയേ, ) പറയുക: എന്‍റെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.
69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

കഠിനമായ  ശിക്ഷതന്നെ കാത്തിരിക്കുന്നു. ജീവനാഡി മുറിച്ചു കളയും എന്നാണു അല്ലാഹുവിന്റെ താക്കീത് .

ഇനി ചില ഖുറാന്‍ വചനങ്ങള്‍ നോക്കാം. അതിന്റെ പശ്ചാത്തലം അറിയുവാന്‍ ചില ഹദീസുകളും .

വചനം ഒന്ന്)
23:14 .... അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. 

ഇത് ആരാണ് പറഞ്ഞത് എന്നറിയാമോ? Abdullah ibn Saad . ഖലീഫയായിരുന്ന ഉത്തമന്റെ സഹോദര തുല്യന്‍. നബി പറഞ്ഞു കൊടുത്തു ഈ വ്യക്തി ഖുറാന്‍ പകര്‍ത്തി എഴുതികൊണ്ടിരിക്കുമ്പോള്‍ , ഇദ്ദേഹം അതിശയോക്തിയായി പറഞ്ഞ കാര്യമാണ് 23:14ന്റെ അവസാന കഷണം.  ഇതിന്റെ പേരില്‍ ഇദ്ദേഹം ഇസ്ലാം വിടുകയും പിന്നീട് നബി ഇദ്ദേഹത്തെ കൊല്ലുവാന്‍ഉദ്ദേശിക്കുകയും ചെയ്തിരുന്നു. ഉത്തമന്റെ അപേക്ഷ സ്വീകരിച്ചു കൊല്ലാതെ വിട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Abdullah_ibn_Saad. നബിയുടെ ഇരട്ടമുഖവും അതില്‍ കാണാം.ബുഖാരിയില്‍ അതിന്റെ മുസ്ലേം വേര്‍ഷന്‍ കാണാം.  Sahih al-Bukhari,  4. 56.814. രണ്ടായാലും നബി വിശ്വസിച്ചു ഏല്പിച്ച വ്യക്തി ഒന്നുങ്കില്‍ കള്ളന്‍ അല്ലെങ്കില്‍ ഖുര്‍ആനിന്റെ യഥാര്‍ത്ഥ  അവസ്ഥ മനസിലാക്കി അത് ഉപേക്ഷിച്ചവന്‍ .


വചനം  രണ്ടു )
4.95 അവതരിക്കുമ്പോള്‍ അംഗവൈകല്യം ഉള്ളവരുടെ കാര്യം ഉണ്ടായിരുന്നില്ല. അത് എഴുതുവാന്‍ തുടങ്ങുമ്പോള്‍ ഒരു വികലാംഗന്‍ പരാതിപ്പെട്ടു. അപ്പോള്‍ അതില്‍ വികലാംഗരുടെ കാര്യവും കൂട്ടി ചേര്‍ത്ത് നബി എഴുതി.   അല്ലാഹുവിനു അപ്പോള്‍ മാത്രമാണ് വികലാംഗരുടെ കാര്യം ഓര്‍മ്മ വന്നത്.

bukhari 4, 52, 85:
Narrated Sahl bin Sad As-Sa'idi:
I saw Marwan bin Al-Hakam sitting in the Mosque. So I came forward and sat by his side. He told us that Zaid bin Thabit had told him that Allah's Apostle had dictated to him the Divine Verse:
"Not equal are those believers who sit (at home) and those who strive hard and fight in the Cause of Allah with their wealth and lives.' (4.95)
Zaid said, "Ibn-Maktum came to the Prophet while he was dictating to me that very Verse. On that Ibn Um Maktum said, "O Allah's Apostle! If I had power, I would surely take part in Jihad." He was a blind man. So Allah sent down revelation to His Apostle while his thigh was on mine and it became so heavy for me that I feared that my thigh would be broken. Then that state of the Prophet was over after Allah revealed "...except those who are disabled (by injury or are blind or lame etc.) (4.95)

ഖുര്‍ആനിന്റെ  വെളിപ്പാടു വന്ന വഴി മനസിലായല്ലോ. അത്രനാളും വികലാംഗരുടെ കാര്യം പറയാതെയാണ് മുസ്ലീമുകള്‍ അത് ഓതി കൊണ്ടിരുന്നത്. അത് എഴുതി വയ്ക്കുന്ന വേളയില്‍ ചിലത് കൂട്ടി ചേര്‍ത്തു.

വചനം മൂന്ന്). ഉമ്മറിനെ അറിയാമല്ലോ? പ്രസിദ്ധനായ ഖലീഫ.ഇദ്ദേഹത്തിന്റെ മൂന്ന്‍ വെളിപാടുകള്‍ ഖുറാനില്‍ വന്നിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറയുന്നു.

Bukhari  6. 60. 10
http://www.muslimway.org/content/view/8254/38/


Narrated Anas: "Umar said, 'I agreed with Allah in three things', or said, 'My Lord agreed with me in three things. I said, "O Allah's Apostle! Would that you took the station of Abraham as a place of prayer". I also said, "O Allah's Apostle! Good and bad persons visit you! Would that you ordered the Mothers of the believers to cover themselves with veils". So the Divine Verses of Al-Hijab (i.e. veiling of the women) were revealed. I came to know that the Prophet had blamed some of his wives so I entered upon them and said, "You should either stop (troubling the Prophet) or else Allah will give his Apostle better wives than you". When I came to one of his wives, she said to me, "O Umarl Does Allah's Apostle not have what he could advise his wives with, that you try to advise them?" Thereupon Allah revealed: "It may be, if he divorced you (all) his Lord will give him instead of you, wives better than you muslims (who submit to Allah) . . ." (66.5)'.

മോശ പറഞ്ഞു എന്ന് പറഞ്ഞു പല കാര്യങ്ങളും അല്ലാഹു പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ വിവരിക്കാന്‍ . ഇവിടെ ഉമ്മര്‍ പറഞ്ഞ കാര്യം താന്‍ പറഞ്ഞ കാര്യമായി അല്ലാഹു ഉള്‍പ്പെടുതിയെങ്കില്‍ ഖുര്‍ആനിന്റെ നിലവാരം മനസിലായല്ലോ.  ഈ മൂന്നു കാര്യങ്ങളെ പറ്റി ഉമ്മര്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ ഗലീഫ ഉമ്മര്‍ പേരും നുണയാനാണ് .

ആദ്യം രണ്ടു കാര്യങ്ങള്‍ മുസ്ലീമുകള്‍ വളരെ എളുപ്പം നിഷേധിക്കും. ഉമ്മറിനെ തള്ളി പറയാനും കൊള്ളാനും പറ്റാത്ത അവസ്ഥ. ഒരു വരിയെങ്കിലും സ്വന്തമായി ഖുറാനില്‍ എഴുതി ചേര്‍ത്താല്‍ നബി എങ്ങിനെ മരിക്കും എന്ന് ഖുറാന്‍ പറഞ്ഞത് നമ്മള്‍ ആദ്യം  കണ്ടുവല്ലോ.

നബി എങ്ങിനെ മരിച്ചു ?

മാരകമായ ഒരു വിഷം അതറിയാതെ നബി രുചിച്ചു നോക്കിയിരുന്നു. മരണ സമയത്ത്  അതിന്റെ വേദനയില്‍ പിടയുന്ന നബിയെ ഹദീസില്‍ കാണാം. ഇനി മാരണം/കൂടോത്രം മൂലമാണ് നബി അസുഖബാധിതനായത് എന്നും ഹദീസില്‍ കാണാം.

എങ്ങിനെ മരിച്ചാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... അദ്ദേഹത്തിന്റെ ജീവനാഡിക്ക് എന്ത് സംഭവിച്ചു എന്നത്.

bukhari 5, 59, 713
Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison." 

ഒരു മഹാധമിനിയാണ് aorta. ഹൃദയത്തില്‍ നിന്ന് രക്തം പമ്പ് ചെയുന്നത് ധമനികളില്‍ പ്രധാനി. അത് മുറിഞ്ഞ വേദനപോലെയാണ് നബി വേദനകൊണ്ട് പുളയുന്നത്.

69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

ഇത്  അറം പറ്റിയ പ്രതീതി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവു ചെയ്തു അവരെ കുറ്റം പറയരുത്. ഖുറാനില്‍ സ്വന്തമായി എഴുതി ചേര്‍ത്തവര്‍ക്കുള്ള  ശിക്ഷയാണ് ഇത്.